Tuesday, January 21, 2014

Post title

കവലയില്‍ ബസ്‌ ഇറങ്ങി അയാള്‍ നടപ്പ് തുടങ്ങിയിട്ട് നേരം ഒരുപാടായി... സമയം സന്ദ്യയോടു അടുത്തിരിക്കുന്നു. പകലത്തെ തന്‍റെ പണിഭാരം കൊണ്ടാകാം സൂര്യന്‍റെ മുഖം ചുവന്നു തുടുതിരിക്കുന്നു. ലെക്ഷ്യ സ്ഥാനത്തിലേക്ക് എത്തുവനായി അയാളുടെ കാലുകള്‍ മത്സരിച്ചു.....   ഇടയ്ക്കിടയ്ക്ക് കൈയ്യില്‍കിടന്നിരുന്ന വാച്ചില്‍ സമയം നോക്കികൊണ്ട് അയാള്‍ ആരോടെന്നില്ലാതെ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു..... ഒടുവില്‍ ഒരു പടിപ്പുര വാതിക്കല്‍ എത്തിയപ്പോള്‍ അയാളുടെ കാലുകള്‍ നിശ്ചലം ആയി... പഠിപ്പുരയിലെ അര വാതില്‍ പതുക്കെ തുറന്നു കൊണ്ട് അയാള്‍ അകത്തേക്ക് പ്രവേശിച്ചു.....

   അകത്ത് പഴയ ഒരു വീടിന്‍റെ ഉമ്മറം അയാളുടെ മുന്നില്‍ ദൃശ്യമായി... കാലപ്പഴക്കത്താല്‍ ഭിത്തിയില്‍ നിന്നും കുമ്മായം മുഴുവന്‍ അടര്‍ന്നു വീണുകൊണ്ടിരിക്കുന്ന ഒരു പഴയ വീടിന്‍റെ ഉമ്മറം ... അയാള്‍ പതുക്കെ വിറയാര്‍ന്ന കാല്‍വെപ്പുകളോട് ആ വീടിന്‍റെ ഉമ്മറത്തേക്ക് കയറി കൈയില്‍ ഉണ്ടായിരുന്ന ബാഗ്‌ പൊടിപിടിച്ചു കിടന്ന ആ ഉമ്മറ  കോലായിലേക്ക് ഇറക്കി വെച്ചശേഷം അയാള്‍ ആ വീടിന്‍റെ വാതില്‍ ലെക്ഷ്യമാക്കി നടന്നു കൈയില്‍ കരുതിയ തുരുമ്പു പിടിച്ച താക്കോല്‍ കൂട്ടത്തില്‍ നിന്നും ഒരെണ്ണം എടുത്തുകൊണ്ട് ആ വാതില്‍ തുറക്കാന്‍ അയാള്‍ പരിശ്രെമിച്ചു.... കാല പഴക്കത്താല്‍ തുരുംപുപിടിച്ചു കിടന്നിരുന്ന ആ പൂട്ട്‌ ആദ്യം അയാളുടെ മുന്നില്‍ മുട്ട് വളയ്ക്കാന്‍ തൈയ്യാര്‍ അല്ലായിരുന്നു നീണ്ട നേരത്തെ ശ്രമ ഭലമായി അയാള്‍ ആ വാതില്‍ തള്ളി തുറന്നു വലിയൊരു ഒച്ചയോടെ ആ വാതില്‍ മലക്കെ തുറന്നു..... ചിറകടി ഒച്ചയോടെ കടവാവലുകള്‍ തുറന്ന വാതിലിലൂടെ വെളിയിലേക്ക് പറന്നു.. ആദ്യം ഒന്ന് പേടിചെങ്കിലും പിന്നീട് അയാള്‍ വാതിലിനുള്ളിലൂടെ ആ മുറിയിലേക്ക് കടന്നു...

   തങ്ങളുടെ സോര്യ വിഹാരത്തിന് തടസം നേരിട്ടതിന്‍റെ അമര്‍ഷം ശബ്തങ്ങളിലൂടെ പ്രകടിപ്പിച്ചു കൊണ്ട് ചുണ്ടെലികള്‍ തലങ്ങും വിലങ്ങും പാഞ്ഞു പൊടിയും മാറാലയും  നിറഞ്ഞ ആ മുറിയില്‍ അയാള്‍ക്ക് ശ്വാസം മുട്ടി... കൊണ്ടുവന്നിരുന്ന ബാഗില്‍ നിന്നും അയാള്‍ ഒരു മെഴുകുതിരി എടുത്തു കത്തിച്ച് ആ തറയില്‍ വെച്ചു... മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ അയാള്‍ ആ മുറി മുഴവന്‍ ഒന്ന് കണ്ണോടിച്ചു . ഭിത്തിയില്‍ നിറം മങ്ങിയ കുറെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോകള്‍. അതില്‍ ഒരെണ്ണത്തില്‍ അയാളുടെ കണ്ണുകള്‍ ഉടക്കി തന്‍റെ അച്ഛനും അമ്മയും.. ആ ഫോട്ടോയിലേക്ക് തന്നെ കണ്ണും നട്ടിരുന്ന അയാളുടെ ഓര്‍മ്മകള്‍ അയാള്‍ അറിയാതെ കുറെ വര്ഷം പുറകിലേക്ക് പോയി..

                 ചെമ്പ് ചരുവത്തിലേക്ക് പശുവിന്‍റെ    മുല ഞെട്ടില്‍ നിന്നും പാല്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രത്യേക സോരം അവനെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി.. വീടിന്‍റെ ഓല മേഞ്ഞ മേല്‍ക്കുരയില്‍ ഓല വിടവിന്‍റെ ഇടയിലൂടെകവലയില്‍ ബസ്‌ ഇറങ്ങി അയാള്‍ നടപ്പ് തുടങ്ങിയിട്ട് നേരം ഒരുപാടായി... സമയം സന്ദ്യയോടു അടുത്തിരിക്കുന്നു. പകലത്തെ തന്‍റെ പണിഭാരം കൊണ്ടാകാം സൂര്യന്‍റെ മുഖം ചുവന്നു തുടുതിരിക്കുന്നു. ലെക്ഷ്യ സ്ഥാനത്തിലേക്ക് എത്തുവനായി അയാളുടെ കാലുകള്‍ മത്സരിച്ചു.....   ഇടയ്ക്കിടയ്ക്ക് കൈയ്യില്‍കിടന്നിരുന്ന വാച്ചില്‍ സമയം നോക്കികൊണ്ട് അയാള്‍ ആരോടെന്നില്ലാതെ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു..... ഒടുവില്‍ ഒരു പടിപ്പുര വാതിക്കല്‍ എത്തിയപ്പോള്‍ അയാളുടെ കാലുകള്‍ നിശ്ചലം ആയി... പഠിപ്പുരയിലെ അര വാതില്‍ പതുക്കെ തുറന്നു കൊണ്ട് അയാള്‍ അകത്തേക്ക് പ്രവേശിച്ചു.....

   അകത്ത് പഴയ ഒരു വീടിന്‍റെ ഉമ്മറം അയാളുടെ മുന്നില്‍ ദൃശ്യമായി... കാലപ്പഴക്കത്താല്‍ ഭിത്തിയില്‍ നിന്നും കുമ്മായം മുഴുവന്‍ അടര്‍ന്നു വീണുകൊണ്ടിരിക്കുന്ന ഒരു പഴയ വീടിന്‍റെ ഉമ്മറം ... അയാള്‍ പതുക്കെ വിറയാര്‍ന്ന കാല്‍വെപ്പുകളോട് ആ വീടിന്‍റെ ഉമ്മറത്തേക്ക് കയറി കൈയില്‍ ഉണ്ടായിരുന്ന ബാഗ്‌ പൊടിപിടിച്ചു കിടന്ന ആ ഉമ്മറ  കോലായിലേക്ക് ഇറക്കി വെച്ചശേഷം അയാള്‍ ആ വീടിന്‍റെ വാതില്‍ ലെക്ഷ്യമാക്കി നടന്നു കൈയില്‍ കരുതിയ തുരുമ്പു പിടിച്ച താക്കോല്‍ കൂട്ടത്തില്‍ നിന്നും ഒരെണ്ണം എടുത്തുകൊണ്ട് ആ വാതില്‍ തുറക്കാന്‍ അയാള്‍ പരിശ്രെമിച്ചു.... കാല പഴക്കത്താല്‍ തുരുംപുപിടിച്ചു കിടന്നിരുന്ന ആ പൂട്ട്‌ ആദ്യം അയാളുടെ മുന്നില്‍ മുട്ട് വളയ്ക്കാന്‍ തൈയ്യാര്‍ അല്ലായിരുന്നു നീണ്ട നേരത്തെ ശ്രമ ഭലമായി അയാള്‍ ആ വാതില്‍ തള്ളി തുറന്നു വലിയൊരു ഒച്ചയോടെ ആ വാതില്‍ മലക്കെ തുറന്നു..... ചിറകടി ഒച്ചയോടെ കടവാവലുകള്‍ തുറന്ന വാതിലിലൂടെ വെളിയിലേക്ക് പറന്നു.. ആദ്യം ഒന്ന് പേടിചെങ്കിലും പിന്നീട് അയാള്‍ വാതിലിനുള്ളിലൂടെ ആ മുറിയിലേക്ക് കടന്നു...

   തങ്ങളുടെ സോര്യ വിഹാരത്തിന് തടസം നേരിട്ടതിന്‍റെ അമര്‍ഷം ശബ്തങ്ങളിലൂടെ പ്രകടിപ്പിച്ചു കൊണ്ട് ചുണ്ടെലികള്‍ തലങ്ങും വിലങ്ങും പാഞ്ഞു പൊടിയും മാറാലയും  നിറഞ്ഞ ആ മുറിയില്‍ അയാള്‍ക്ക് ശ്വാസം മുട്ടി... കൊണ്ടുവന്നിരുന്ന ബാഗില്‍ നിന്നും അയാള്‍ ഒരു മെഴുകുതിരി എടുത്തു കത്തിച്ച് ആ തറയില്‍ വെച്ചു... മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ അയാള്‍ ആ മുറി മുഴവന്‍ ഒന്ന് കണ്ണോടിച്ചു . ഭിത്തിയില്‍ നിറം മങ്ങിയ കുറെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോകള്‍. അതില്‍ ഒരെണ്ണത്തില്‍ അയാളുടെ കണ്ണുകള്‍ ഉടക്കി തന്‍റെ അച്ഛനും അമ്മയും.. ആ ഫോട്ടോയിലേക്ക് തന്നെ കണ്ണും നട്ടിരുന്ന അയാളുടെ ഓര്‍മ്മകള്‍ അയാള്‍ അറിയാതെ കുറെ വര്ഷം പുറകിലേക്ക് പോയി..

                 ചെമ്പ് ചരുവത്തിലേക്ക് പശുവിന്‍റെ    മുല ഞെട്ടില്‍ നിന്നും പാല്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രത്യേക സോരം അവനെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി.. വീടിന്‍റെ ഓല മേഞ്ഞ മേല്‍ക്കുരയില്‍ ഓല വിടവിന്‍റെ ഇടയിലൂടെ പ്രകാശം അരിച്ചരിച്ചു മുറിയിലേക്ക് ഇറങ്ങുന്നുണ്ടായിരുന്നു കിടന്നിരുന്ന പായ തെറുത്തുച്ചിട്ട് അവന്‍ പതുക്കെ മുറ്റത്തേക്ക് ഇറങ്ങി.. പശുതൊഴുത്തില്‍ അമ്മയും അച്ഛനും കൂടി പശുവിനെ കറക്കുന്നു.. തുടര്‍ന്ന് വീടിന്‍റെ അകത്തേക്ക് കയറിയ അവന്‍ ഉമ്മറ  പടിയില്‍ കത്തിച്ചു വെച്ചിരുന്ന മണ്ണണ്ണ്‍ വിളക്ക് ഊതി അണച്ചു.... മണ്‍ചട്ടിയില്‍ അടച്ചു വെച്ചിരുന്ന വെള്ളം എടുത്തവന്‍ കണ്ണും മുഖവും കഴുകി..  അപ്പോഴേക്കും അമ്മ ആവി പറക്കുന്ന ചായയും ആയി വന്നിരുന്നു... കുളിയും മറ്റ് കര്‍മ്മങ്ങളും കഴിഞ്ഞവന്‍ അയയില്‍ ഉണക്കാന്‍ ഇട്ടിരുന്ന ചുവന്ന നിക്കറും വെള്ള ഷര്‍ട്ടും ധരിച്ചുകൊണ്ട് സ്കൂളിലേക്ക് പോകുവാനായി ഒരുങ്ങി ഇറങ്ങി....... ഉമ്മറത്ത്‌ ചാര് കസേരയില്‍ അച്ഛന്‍ റേഡിയോയും കേട്ടുകൊണ്ട് ഇരിപ്പുണ്ടായിരുന്നു... മുറ്റത്ത് അമ്മ വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തു കൊണ്ടുവന്ന ഓല വരിവരിയായി മെടഞ്ഞു വെക്കുന്നുണ്ടായിരുന്നു.. നനയാതിരിക്കാന്‍ മഴക്കാലത്തിന്‍റെ മുന്‍പുള്ള അമ്മയുടെ ഒരുക്കം...

    വീടിന്‍റെ ഓല കൊണ്ടുള്ള മേല്‍ക്കൂര മാറ്റി ഓട് ആക്കിയ ദിവസം വീട്ടില്‍ ഒരു പെരുന്നാളിന് ഉള്ള അത്ര ആള് ഉണ്ടായിരുന്നു കാരണം ആ നാട്ടില്‍ ഓടുകൊണ്ടുള്ള വീടുകള്‍ കുറവായിരുന്നു.... അയല്‍വക്കത്തെ ചേച്ചിമാരോട് അമ്മ പറയുന്നത് അവന്‍ കേട്ടു "" ഇനീം എനിക്ക് എന്‍റെ പിള്ളാരും ആയി മനസമാധാനത്തോടെ ഉറങ്ങമല്ലോ .. ചെവിപാമ്പ് കേറും എന്ന് പേടിക്കണ്ടല്ലോ ഓല ആയിരുന്നപ്പോള്‍ എന്നും അതിന്‍റെ ശല്യം കൂടുതല്‍ ആയിരുന്നു.....  രാവിലത്തെ കഞ്ഞികുടീം കഴിഞ്ഞ് കൂട്ടുകാരും ആയി ഗോലി കളിക്കാന്‍ അവന്‍ പോകുന്ന സമയത്ത് അവന്‍ കാണുമായിരുന്നു വിശാലമായ പറമ്പിലൂടെ അമ്മ വെറുതേ നടക്കുന്നു... എന്നാല്‍ പറമ്പില്‍ നിന്നും തിരിച്ചു വരുന്ന അമ്മയുടെ മുണ്ടിന്‍റെ കോന്തലില്‍ എന്തെങ്കിലും കയകറികള്‍ എപ്പോഴും കാണുമായിരിക്കും.. അന്ന് ഉച്ചയ്ക്ക് ഊണിനു കൂട്ടാന്‍ അതായിരിക്കും.. മീന്‍ ആരെങ്കിലും വിരുന്നുകാര്‍ ഉണ്ടെങ്കില്‍ മാത്രമേ വീട്ടില്‍ വാങ്ങുംമായിരുന്നുള്ള്‌ു..... വിരുന്നുകാര്‍ ആരെങ്കിലും മുന്നറിയിപ്പ് ഇല്ലാതെ വന്നാല്‍ അമ്മ ഉടന്‍ അവനെ വിളിച്ചു പറയുമായിരുന്നു കിഴക്കേലെ വീട്ടില്‍ ചെന്ന് രണ്ടു സ്പൂണ്‍ പഞ്ചസാര വാങ്ങികൊണ്ട് വാ വൈകോട്ടു അരിച്ചരിച്ചു മുറിയിലേക്ക് ഇറങ്ങുന്നുണ്ടായിരുന്നു കിടന്നിരുന്ന പായ തെറുത്തുച്ചിട്ട് അവന്‍ പതുക്കെ മുറ്റത്തേക്ക് ഇറങ്ങി.. പശുതൊഴുത്തില്‍ അമ്മയും അച്ഛനും കൂടി പശുവിനെ കറക്കുന്നു.. തുടര്‍ന്ന് വീടിന്‍റെ അകത്തേക്ക് കയറിയ അവന്‍ ഉമ്മറ  പടിയില്‍ കത്തിച്ചു വെച്ചിരുന്ന മണ്ണണ്ണ്‍ വിളക്ക് ഊതി അണച്ചു.... മണ്‍ചട്ടിയില്‍ അടച്ചു വെച്ചിരുന്ന വെള്ളം എടുത്തവന്‍ കണ്ണും മുഖവും കഴുകി..  അപ്പോഴേക്കും അമ്മ ആവി പറക്കുന്ന ചായയും ആയി വന്നിരുന്നു... കുളിയും മറ്റ് കര്‍മ്മങ്ങളും കഴിഞ്ഞവന്‍ അയയില്‍ ഉണക്കാന്‍ ഇട്ടിരുന്ന ചുവന്ന നിക്കറും വെള്ള ഷര്‍ട്ടും ധരിച്ചുകൊണ്ട് സ്കൂളിലേക്ക് പോകുവാനായി ഒരുങ്ങി ഇറങ്ങി....... ഉമ്മറത്ത്‌ ചാര് കസേരയില്‍ അച്ഛന്‍ റേഡിയോയും കേട്ടുകൊണ്ട് ഇരിപ്പുണ്ടായിരുന്നു... മുറ്റത്ത് അമ്മ വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തു കൊണ്ടുവന്ന ഓല വരിവരിയായി മെടഞ്ഞു വെക്കുന്നുണ്ടായിരുന്നു.. നനയാതിരിക്കാന്‍ മഴക്കാലത്തിന്‍റെ മുന്‍പുള്ള അമ്മയുടെ ഒരുക്കം...

    വീടിന്‍റെ ഓല കൊണ്ടുള്ള മേല്‍ക്കൂര മാറ്റി ഓട് ആക്കിയ ദിവസം വീട്ടില്‍ ഒരു പെരുന്നാളിന് ഉള്ള അത്ര ആള് ഉണ്ടായിരുന്നു കാരണം ആ നാട്ടില്‍ ഓടുകൊണ്ടുള്ള വീടുകള്‍ കുറവായിരുന്നു.... അയല്‍വക്കത്തെ ചേച്ചിമാരോട് അമ്മ പറയുന്നത് അവന്‍ കേട്ടു "" ഇനീം എനിക്ക് എന്‍റെ പിള്ളാരും ആയി മനസമാധാനത്തോടെ ഉറങ്ങമല്ലോ .. ചെവിപാമ്പ് കേറും എന്ന് പേടിക്കണ്ടല്ലോ ഓല ആയിരുന്നപ്പോള്‍ എന്നും അതിന്‍റെ ശല്യം കൂടുതല്‍ ആയിരുന്നു.....  രാവിലത്തെ കഞ്ഞികുടീം കഴിഞ്ഞ് കൂട്ടുകാരും ആയി ഗോലി കളിക്കാന്‍ അവന്‍ പോകുന്ന സമയത്ത് അവന്‍ കാണുമായിരുന്നു വിശാലമായ പറമ്പിലൂടെ അമ്മ വെറുതേ നടക്കുന്നു... എന്നാല്‍ പറമ്പില്‍ നിന്നും തിരിച്ചു വരുന്ന അമ്മയുടെ മുണ്ടിന്‍റെ കോന്തലില്‍ എന്തെങ്കിലും കയകറികള്‍ എപ്പോഴും കാണുമായിരിക്കും.. അന്ന് ഉച്ചയ്ക്ക് ഊണിനു കൂട്ടാന്‍ അതായിരിക്കും.. മീന്‍ ആരെങ്കിലും വിരുന്നുകാര്‍ ഉണ്ടെങ്കില്‍ മാത്രമേ വീട്ടില്‍ വാങ്ങുംമായിരുന്നുള്ള്‌ു..... വിരുന്നുകാര്‍ ആരെങ്കിലും മുന്നറിയിപ്പ് ഇല്ലാതെ വന്നാല്‍ അമ്മ ഉടന്‍ അവനെ വിളിച്ചു പറയുമായിരുന്നു കിഴക്കേലെ വീട്ടില്‍ ചെന്ന് രണ്ടു സ്പൂണ്‍ പഞ്ചസാര വാങ്ങികൊണ്ട് വാ വൈകോട്ടു

No comments:

Post a Comment